കുട്ടിക്കുറുമ്പി – 1

മലയാളം കമ്പികഥ – കുട്ടിക്കുറുമ്പി – 1

ഇവിടമാണു ഭൂമിയിലെ സ്വർഗ്ഗമെന്നു ഞാൻ ഒരിക്കൽ വിശ്വസിച്ചിരുന്നു. ഇവിടത്തെ പുരുഷന്മാരും സ്ത്രീകളുമാണ് ഭൂമിയിലെ ഏറ്റവും സുന്ദരന്മാരും സുന്ദരികളും എന്നുവരെ ഞാൻ കരുതിയിരുന്നു. അവരുടെ തമാശുകളാണു ശരിക്കുള്ളത്, അവർ സംസാരിക്കുന്നതാണു നല്ല ഭാഷ.ബാല്യത്തിന്റെ അപകമനസ്സ് എന്നു വച്ചോളൂ.ചങ്ങനാശേരി ബസ് സ്റ്റൻറിൽ നിന്നിറങ്ങി ഇറക്കവും കഴിഞ്ഞു തിരുമംഗലം അമ്പലം നിൽക്കുന്നതു് വലിയൊരു കുന്നിന്റെ നെറുകയിലാണു്. കിഴക്കേ നടയല്ലാതെ മൂന്നു നടയിലും നിന്നു് കുത്തന്നെ ഇറക്കമാണ്. കിഴക്കേ നടയിൽ നിന്നിറങ്ങാൻ ന്യൂറോളം വരുന്ന പടികൾ താഴെ മൈതാനത്തേയ്ക്കു. പടിഞ്ഞാറെ നടയിലെ ഇറക്കത്തിലാണ് ഗോപുവിന്റെ കുടുംബം താമസിച്ചിരുന്ന വാടകവീടു. ‘ശിവമയ’ത്തിന്റെ വീട്ടിൽനിന്നു പാലു വാങ്ങാൻ തെക്കേ നടയിലുള്ള ഇറക്കത്തിലെ ടാറിട്ട റോഡിലൂടെ നടക്കുമ്പോൾ താഴെവീഴുമോ എന്നു ഭയം. അത്ര കുത്തന്നെയാണു് ഇറക്കം. നടയിൽനിന്നു നോക്കിയാൽ അങ്ങു ദൂരെയുള്ള തെങ്ങുകളുടെ മണ്ടകൾ മുകളിലെ റോഡ് നിരപ്പിലെന്നപോലെ തോന്നും. ഞാൻ കൊച്ചുന്നാളിൽ ഇതൊക്കെക്കണ്ടു ഭയന്നു് ഗോപുവിന്റെ കൈപിടിക്കുമ്പോൾ ഗോപു ആർത്തുചിരിക്കും.

ഈ ഭയമൊക്കെയുണ്ടെങ്കിലും, ഗോപുവും അവന്റെ രണ്ടു പെങ്ങമ്മാരും അമ്മയും അച്ഛനും ഉള്ള ആ കൊച്ചു വാടകവീടും തിരുമംഗലം പരിസരവും എന്നെസ്സംബന്ധിച്ചു പറഞ്ഞാൽ സ്വർഗ്ഗം തന്നെയായിരുന്നു. ഗോപുവിന്റെ മൂത്ത പെങ്ങൾ സുഭദ്രയായിരുന്നു എന്റെ ബാല്യത്തിലെ സ്ത്രീസൗന്ദര്യ സങ്കൽപ്പം. എന്റെ വീടിനേക്കാൾ ഞാൻ സ്നേഹിച്ചിരുന്നതു് ആ വീടിനെയാണ്. വല്ലപ്പോഴും സ്കൂൾ വെക്കേഷന് അവിടെപ്പോയി താമസിക്കാൻ കിട്ടുന്ന അവസരത്തിനായി ഞാൻ കൊല്ലം മുഴുവൻ കാത്തിരിക്കുമായിരുന്നു.
ഗോപുവുമായി കാർത്തികേയന്റെ കൂൾ ബാറിലേയ്ക്കു നടക്കുമ്പോൾ ഞാൻ ഇതെല്ലാം ഓർത്തു. ‘എട്രാ, പണ്ടു നീയും ഞാനും ഓടിക്കളിച്ച സ്ഥലം ഓർമ്മയുണ്ടോ? മൈക്രോവേവ് സ്റ്റേഷൻ ചൂണ്ടിക്കാട്ടി ഗോപു ചോദിച്ചു.
“ഉവ്വ്, അന്നിതൊരു ഒഴിഞ്ഞ പറമ്പല്ലായിരുന്നോ? ലതികച്ചേച്ചിയ്ക്കുവേണ്ടി ചമ്പകത്തിന്റെ കമ്പു മുറിച്ചെടുത്തത് ഇവിടന്നല്ലായിരുന്നോ?”

കുറച്ചുകൂടി മുന്നോട്ടു നടന്നപ്പോൾ എതിരെ ഒരാൾ വന്നു ഗോപുവിനോടു കുശലം പറഞ്ഞു. അമ്പതിനടുത്തു പ്രായം വരും. ഒരു മാതിരി ഇരുനിറം. നല്ല പൊക്കമുള്ള മെലിഞ്ഞ ശരീരം. നീണ്ട മുടി തലയിൽ കെട്ടിവച്ചിട്ടുണ്ടു. അവിടവിടെ നരച്ച നീണ്ട താടി മുഖത്തിന്റെ അഭംഗിക്കു ആക്കം കൂട്ടി വല്ലാത്ത ഒരു രൂപം. ഷർട്ടില്ല. കഴുത്തിൽ വലിയ രുദ്രാക്ഷമാലി തൂങ്ങിക്കിടക്കുന്നു. ഭുജത്തിൽ ചുവന്ന ചരടു കെട്ടിയിരിക്കുന്നു. നെറ്റിയിൽ ഭസ്മക്കുറി. ഏതോ ദിവ്യനാണെന്നു തോന്നി. ഇത്തരക്കാർക്കു ഗോപൂവുമായി എങ്ങനെ അടുപ്പം?
“എടാ, ഇതാണു കൈമളുപേട്ടൻ; പ്രഭാകരക്കെമൾ എന്നാ പേര്…ചേട്ടാ, ഇതെന്റെ കസിൻ പ്രേമൻ’ “സോമാ, ഒരു കാര്യം ഞാൻ വേഗം പറയാം.” അദ്ദേഹം പറഞ്ഞു, “കണ്ണിൽക്കണ്ട മൂർത്തികളെയൊക്കെ ആരാധിക്കുന്നതാ നമ്മുടെയൊക്കെ അധഃപതനത്തിനു കാരണം, പരബ്രഹ്മത്തിനെയേ വണങ്ങാവൂ. ‘ഗുരു സാക്ഷാൽ പരബ്രഹ്മം’ എന്നു കേട്ടിട്ടില്ലേ?

“സിനിമാപ്പാട്ടിൽ കേട്ടിട്ടുണ്ട്.ഖി ഖി ഖി.ചേട്ടന്നു പേരു തെറ്റി പ്രേമൻ എന്നാ ഇവന്റെ പേരു സോമനല്ല” ഗോപു.
“ആട്ടെ..പ്രമാ, എന്താ അതിന്റെ അർത്ഥം എന്തെന്നറിയാമോ? “ഗുരുവാണു ശരിക്കും പരബ്രഹ്മം എന്നല്ലേ?”
“അല്ല, പരബ്രഹ്മമാണു യഥാർത്ഥ ഗുരു പ്രേമനെ കണ്ടപ്പഴേ എനിക്കു തോന്നി, ദൈവിക വിഷയത്തിൽ താൽപ്പര്യമുള്ള ആളാണെന്നു; ഗോപുവിനെപ്പോലെ” അദ്ദേഹം ഗോപുവിന്റെ ചുമലിൽ ഒന്നു തട്ടി. ഞാൻ ഗോപുവിനെ ഒന്നു നോക്കി. “എനിക്കു ചില മുഖലക്ഷണങ്ങളൊക്കെ അറിയാം; സാമുദ്രിക ശാസ്ത്രം പഠിച്ചിട്ടുണ്ട്.” അദ്ദേഹം കണ്ണുകൾ മേൽപ്പോട്ടാക്കി. അർദ്ധനിമീലിതങ്ങളായ ആ നയനങ്ങളിൽ ഒരു
ആദ്ധ്യാത്മിക പ്രകാശം പരന്നുവെന്നു തോന്നി.

“ഒഴിവുള്ളപ്പോൾ ഇയാളെയും കൊണ്ടു വാ; നമുക്കു പല കാര്യങ്ങളും സംസാരിച്ചിരിക്കാം” അവസാനം അദ്ദേഹം ഗോപുവിനോടു പറഞ്ഞു. ഞങ്ങൾ നടന്നു.

“ഖി ഖി ഖി ഖി.” ഗോപു ഉറക്കെ ചിരിച്ചു, “എടാ.അതു പരമ ബോർ ആട്ട ‘

“എന്നുവച്ചാൽ? എന്തു സാധനമാ. അതു?” “നീ കണ്ടില്ലേ? ഭക്ടി മൂത്ത് അയാൾക്കു് അരപ്പിരിയായെന്നാ തോന്നുന്നതു് ‘വിചിത്രം തന്നെ, ഗോപൂ.അല്ല.നമ്മളെങ്ങനെയാ ഇത്തരം ദൈവപുരുഷന്മാരുമായി പരിചയം? “ബേങ്ങ! അതൊരു വലിയ കഥയാ.ഇയാടെ പെണ്ണുമ്പിള്ളയുമായാ എനിക്കു കൂടുതൽ അടുപ്പം. പിന്നെ.” “nsloom…?”
“പിന്നെ മോളുമായിട്ട്

“രണ്ടിനെയും കളിച്ചെന്നു പറ’ എനിക്കു തല ചുറ്റി. ഭാഗ്യവാൻ

“അതെങ്ങനെ സാധിച്ചെന്നു പറ ഗോപൂ’
“പിന്നെപ്പറയാമെടാ..രണ്ടെണ്ണം അകത്തുചെന്നാലേ അതിന്റെ ഒഴുക്കു ശരിയാകൂ.”
കാർത്തികേയന്റെ കൂൾ ബാറിലെത്തിയ ഞങ്ങൾ നേരേ മുകളിലത്തെ ഫ്ലോറിലുള്ള മുറിയിൽ ഇരുന്നു. പത്രോസ് മുമ്പിൽ പ്രത്യക്ഷപ്പെട്ടു വെളുക്കെ ചിരിച്ചു.

“എന്താ മുഖത്തൊരു യോനീപ്രസാദം? ഗോപു കളിയാക്കി, “ങ്ങാ..ഒരു ഫുള്ളം പതിവു സാധനങ്ങളും കൊണ്ടു വാ”
സാധനം എത്തിയപ്പോൾ ഗോപു ഉഷാറായി. ചിയേഴ്സ് അടിച്ചു ഞങ്ങൾ ആദ്യ പെഗ് മൊത്തിക്കുടിച്ചു.
“എടാ, നിന്റെ ആ സ്റ്റാഫിന്റെ കാര്യം.ഒരു മണിക്കുട്ടി ഓമനപ്പേര് അല്ലേ? കൊള്ളാം! സ്റ്റ്ലാഫിനെ വേണം, ഓമനപ്പേരിട്ടു .*

പത്രോസ് ഒരു നേർത്ത മുല്ലമാലയുമായി എത്തി. മുല്ലപ്പുവിന്റെ സൗരഭ്യം അവിടെയാകെ പരന്നു. പത്രോസ് മാല ഭിത്തിയിൽ തൂക്കിയിട്ട കലണ്ടറിൽ ഇട്ടു. ഞാൻ കപ്പലണ്ടി കൊറിച്ചു് കലണ്ടറിലോട്ടു നോക്കി. രാജപാളയത്തിലെ ആണിക്കമ്പനിക്കാരുടെ സപ്തവർണ്ണ കലണ്ടർ. അയ്യപ്പസ്വാമിയുടെ വലിയ ചിത്രം. അതിനുചുറ്റും അയ്യപ്പകഥയിലെ വിവിധദശകൾ കൊച്ചു കൊച്ചു ചിത്രങ്ങളായി കൊടുത്തിരിക്കുന്നു. കാട്ടിൽ മേനക ഉപേക്ഷിച്ചു പോകുന്നതും, മഹർഷി കണ്ടു വളർത്തുന്നതും.അങ്ങനെ. അടിയിൽ രണ്ടിടത്തും നീളൻ ആണിയുടെ വലിയ ഫോട്ടോകൾ..ചിത്രം വച്ച് ആരാധിച്ചോ, പക്ഷേ ആണിയുടെ കാര്യം മറക്കരുത്
“എടാ, ഇന്നു നീ റമ്മിനായി ചിലവാക്കിയ ഓരോ പൈസയ്ക്കും വിലയുണ്ടെടാ’

“എന്താ ആദ്യത്തെ പെഗ്ഗിനുതന്നെ പൂസായോ ഗോപൂ?

“എന്തു വില?’

“ഞാൻ മണിക്കുട്ടിയുടെ ചരിത്രം ഒന്നുകൂടി എന്റെ മനസ്സിൽ പരിശോധിച്ചു. എന്റെ ഒരു ഫ്രണ്ട് സെക്യാട്രിസ്റ്റ് ഉണ്ടെടാ; ഞാനവനോടും ആലോചിച്ചു. അവളു കള്ളിയാടാ; മുഴുക്കുള്ളി നിന്നെ അവളു പറ്റിക്കുവായിരുന്നു. വിടെടാ അവളെ, ഞാനാണു നിന്റെ സ്ഥാനത്തെങ്കിൽ അവളെ ആട്ടിപ്പായിച്ചേനേ. ഒരു മണിക്കുട്ടി പോയാൽ വേറേ പത്തു വരും, പത്തു’

Leave a Reply

Your email address will not be published. Required fields are marked *